മെഷീന്‍ റീഡബിള്‍ അല്ലാത്ത പാസ്‌പോര്‍ട്ട

മിക്ക രാജ്യങ്ങളും വളരെ നേരത്തെ തന്നെ മെഷീന്‍ റീഡബിള്‍ പാസ്പോര്‍ട്ടുകള്‍ ആണ് വിതരണം ചെയ്തു കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ 2001 നു ശേഷമാണ് മെഷീന്‍ റീഡബിള്‍ ആയ രീതിയിലുള്ള പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്തു തുടങ്ങിയത്.

മെഷീന്‍  റീഡബിള്‍ അല്ലാത്ത (non-Machine Readable Passports - MRP) പാസ്‌പോര്‍ട്ടുകള്‍ 2015 നവംബര്‍ 24 നകം പിന്‍വലിക്കാന്‍ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ തീരുമാനിച്ചു. കൈ കൊണ്ട് എഴുതി, ഫോട്ടോ പതിച്ച രീതിയിലുള്ള പാസ്പോര്‍ട്ടുകള്‍ മെഷീന്‍ ഉപയോഗിച്ച് വായിക്കാന്‍ പറ്റുന്നവയല്ല, അതിനാല്‍ ഇത്തരത്തിലുള്ള പാസ്പോര്‍ട്ടുകള്‍ നവംബര്‍ 24 വരെ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ എന്നാണു പാസ്‌പോര്‍ട്ട് ഓഫീസ് അറിയിക്കുന്നത്. 20 വര്‍ഷ കാലാവധിയുള്ള പാസ്‌പോര്‍ട്ടുകളും ഈ വിഭാഗത്തില്‍ വരും.

 മിക്ക രാജ്യങ്ങളും വളരെ നേരത്തെ തന്നെ മെഷീന്‍ റീഡബിള്‍ പാസ്പോര്‍ട്ടുകള്‍ ആണ് വിതരണം ചെയ്തു കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ 2001 നു ശേഷമാണ് മെഷീന്‍ റീഡബിള്‍ ആയ രീതിയിലുള്ള പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്തു തുടങ്ങിയത്. പഴയ രീതിയിലുള്ള പാസ്‌പോര്‍ട്ടുമായി സഞ്ചരിക്കുന്നവര്‍ക്ക് വിദേശ രാജ്യങ്ങള്‍ 2015 നവംബര്‍ 25 മുതല്‍ വിസ നിഷേധിക്കുകയോ പ്രവേശനം നിഷേധിക്കുകയോ ചെയ്യാന്‍ സാധ്യതയുണ്ട്.

ഈ കാര്യവുമായ ബന്ധപ്പെട്ട അറിയിപ്പിന് ഇവിടെ ക്ലിക്ക് ചെയ്യുക.

 കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.passportindia.gov.in സന്ദര്‍ശിക്കുക അല്ലെങ്കില്‍ 1800-258-1800- ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചു കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുക.

Read more

'മ്മക്ക് ഓരോ നാരങ്ങാവെള്ളം കാച്ചിയാലോ'; യഥാർത്ഥ 'മണ്ണാറത്തൊടി ജയകൃഷ്ണനെ' ആദ്യമായി കണ്ട് മോഹൻലാൽ

'മ്മക്ക് ഓരോ നാരങ്ങാവെള്ളം കാച്ചിയാലോ'; യഥാർത്ഥ 'മണ്ണാറത്തൊടി ജയകൃഷ്ണനെ' ആദ്യമായി കണ്ട് മോഹൻലാൽ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് പത്മരാജന്റെ തൂവാനത്തുമ്പികൾ. ജയകൃഷ്ണന്‍, ക്ലാര, രാധ എന്നിവരിലൂടെ മനുഷ്യബന്ധങ്

കനത്ത ചൂട്: സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കനത്ത ചൂട്: സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. ചൂട് വര്‍ധിച്ച സാഹചര്യത്തിലാണ് യെല്ലോ അലേര്

നിതിൻ രാജിന്റെ മരണം: ‘ജീവനൊടുക്കാൻ കാരണം ലോൺ ആപ്പ് ഭീഷണി’; വിശദീകരണവുമായി കോളജ് മാനേജ്മെന്റ്

നിതിൻ രാജിന്റെ മരണം: ‘ജീവനൊടുക്കാൻ കാരണം ലോൺ ആപ്പ് ഭീഷണി’; വിശദീകരണവുമായി കോളജ് മാനേജ്മെന്റ്

കണ്ണൂർ അഞ്ചരക്കണ്ടി ഡന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ കോളജിൽ ആർക്കും പങ്കില്ലെന്ന് മാനേജ്മെന്റിന്റെ വിശദീകരണക്കുറിപ്