ലോര്‍ഡ്സ് ടെസ്റ്റ്‌- ഇന്ത്യയ്ക്ക് തകര്‍പ

ഇരുപത്തെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം, ക്രിക്കറ്റിന്റെ "മെക്ക" യായ ലോര്‍ഡ്സില്‍, ഇന്ത്യയ്ക്ക് ആധികാരിക ജയം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 95 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം കരസ്ഥമാക്കി. 1986 ല്‍ ആണ് അവസാനമായി ഇന്ത്യ ലോര്‍ഡ്സില്‍ വിജയിച്ചത്.

ഇരുപത്തെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം, ക്രിക്കറ്റിന്റെ "മെക്ക" യായ ലോര്‍ഡ്സില്‍, ഇന്ത്യയ്ക്ക് ആധികാരിക ജയം. ഇംഗ്ലണ്ടിനെതിരായ  രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 95 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം കരസ്ഥമാക്കി.  1986 ല്‍ ആണ് അവസാനമായി ഇന്ത്യ ലോര്‍ഡ്സില്‍ വിജയിച്ചത്.

 രവീന്ദ്ര ജഡെജ (68 റണ്‍സ്, 3 വിക്കറ്റ്) , ഭുവനേശ്വര്‍ കുമാര്‍ (52 റണ്‍സ്, 6 വിക്കറ്റ്) എന്നിവര്‍ തിളങ്ങിയ ടെസ്റ്റില്‍ കൂടുതല്‍ അപകടകാരിയായത് ഇഷാന്ത് ശര്‍മയായിരുന്നു. തന്റെ ഏറ്റവും മികച്ച വ്യക്തിഗതപ്രകടനം പുറത്തെടുത്ത ഇഷാന്ത്, വെറും 74 റണ്‍സ് വിട്ടുകൊടുത്ത് രണ്ടാം ഇന്നിംഗ്സില്‍ 7 വിക്കറ്റുകള്‍ കരസ്ഥമാക്കി. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യ, വിദേശത്ത് ഒരു ടെസ്റ്റ്‌ വിജയം നേടുന്നത്. ഇതോടെ ഇന്ത്യ മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0 നു മുന്‍പിലായി.

Read more

ഉത്തരകൊറിയയിൽ പെൺഭരണം? കിം ജോങ് ഉൻ മകളെ പിൻഗാമിയായി പ്രഖ്യാപിച്ചതായി സൂചന

ഉത്തരകൊറിയയിൽ പെൺഭരണം? കിം ജോങ് ഉൻ മകളെ പിൻഗാമിയായി പ്രഖ്യാപിച്ചതായി സൂചന

സിയോൾ: മകൾ കിം ജൂ എ യെ പിൻഗാമിയായി പ്രഖ്യാപിച്ച് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. പതിമൂന്ന് വയസാണ് കിം ജൂ ഏയ്ക്ക്. അടുത്ത കാലത്തായി

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ

ന്യൂഡൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിന് അനുമതി. വ്യോമസേനയ്ക്കായി ഫ്രാൻസിൽ നിന്ന് 114 റഫാല്‍ യുദ്ധവിമാനങ്ങളും നാവികസേനയ്ക്കാ