Malayalam
മായാനദി ഒരു യഥാര്‍ഥസംഭവകഥ
നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ആഷിക്ക് അബുവിന്റെ മായാനദി ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി എടുത്ത സിനിമയാണെന്നതും അധികം ആര്‍ക്കും അറിയാത്ത സംഭവമാണ്.
Malayalam
നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ആഷിക്ക് അബുവിന്റെ മായാനദി ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി എടുത്ത സിനിമയാണെന്നതും അധികം ആര്‍ക്കും അറിയാത്ത സംഭവമാണ്.
Malayalam
ആഷിഖ് അബുവിന്റെ മായാനദിയെ പ്രശംസിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. മലയാളത്തിലെ ആദ്യ പൊളിറ്റിക്കലി വിജിലന്റ് സിനിമ എന്നാണു മായാനദിയെ കുറിച്ചു സനല്‍ കുമാര്‍ പറയുന്നത്. സിനിമ എന്ന നിലയില്‍ പത്മരാജന്റെ തൂവാനതുമ്പിക്ക് താഴെയും പ്രിയദര്‍ശന്റെ ചിത്രത്തിന് മുകളിലുമാണ് മായാനദിയുടെ സ്ഥാനമെന്നും അങ്ങിനെ
Malayalam
ഒരിക്കലും തിരിച്ചു കിട്ടാത്തൊരു പ്രണയം. അതിന്റെ ചൂടില്‍ ഒരുകി ഒലിക്കുമ്പോഴും തന്റെ സ്വപ്നങ്ങള്‍ക്ക് വേണ്ടി കൂടി ജീവിക്കുന്നൊരു പെണ്‍കുട്ടി. ജീവിതത്തില്‍ ഒറ്റപെട്ട് പോയൊരുവന്‍, അവനു പ്രതീക്ഷിക്കാന്‍, അന്തമായി സ്നേഹിക്കാന്‍ ആകെയുള്ളത് അവള്‍ മാത്രം. ഈ രണ്ടു പ്രണയങ്ങളുടെയും ഒഴുക്കാണ് ഈ മായാനദി.
Kerala News
രണ്ടാം ഭാഗത്തിനായി വേണ്ടി മാത്രം ഒരു രണ്ടാം ഭാഗം എന്ന് വേണേൽ പറയാം. ആന പിണ്ടത്തിൽ നിന്നും ചന്ദനത്തിരിയുണ്ടാക്കി ബിസിനസ്സ്കാരനാകാൻ
Malayalam
ദിലീപിന്റെ ചാന്തുപൊട്ട് പോലെയുള്ള സിനിമകള്‍ പച്ചയായ ഒരു മനുഷ്യന്റെ ജീവിതത്തില്‍ മോശമായ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് ഗേ ആക്ടിവിസ്റ്റും ക്വീര്‍ കേരള ഉള്‍പ്പെടെയുള്ളവയുടെ സജീവ പ്രവര്‍ത്തകനുമായ മുഹമ്മദ് ഉനൈസ്. ഫെയ്‌സ്ബുക്കില്‍ ഉനൈസ് എഴുതിയ കുറിപ്പിന് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ഇപ്പോള്
Malayalam
മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ സുരഭിലക്ഷ്മിയെ രാജ്യാന്തര ചലച്ചിത്രമേളയില്‍ നിന്നും ഒഴിവാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ കെട്ടടങ്ങിയിരിക്കുകയാണ്.
Malayalam
വാഹനങ്ങളോടു മമ്മൂട്ടിയ്ക്കുള്ള ഇഷ്ടം എല്ലാവര്ക്കും അറിയാവുന്നതാണ്. ഇപ്പോഴിതാ താനും അക്കാര്യത്തില്‍ മോശമല്ല എന്ന് മകന്‍ ദുല്‍ക്കറും തെളിയിച്ചിരിക്കുന്നു.
Malayalam
സനല്‍കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ ഗോവയില്‍ നടക്കുന്ന ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഹൈക്കോടതി. ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രി സിനിമ ഒഴിവാക്കിയ നടപടിയെ ചോദ്യം ചെയ്ത് സനല്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിനിമയ്ക്ക് അനുകൂലമായ വിധി.ചിത്രത്തിന്റെ സെർട്ടിഫൈഡ്
Malayalam
എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും 80-90 കാലഘട്ടങ്ങളില്‍ തെന്നിന്ത്യന്‍ സിനിമയെ അടക്കിവാണ താരങ്ങള്‍ വീണ്ടും ഒത്തുചേര്‍ന്നു. ചെന്നൈയിലെ മഹാബലിപുരത്തുള്ള ഇന്റര്‍കോണ്ടിനെന്റല്‍ റിസോര്‍ട്ടിലായിരുന്നു ഇക്കുറി സംഗമം. പര്‍പ്പിള്‍ നിറത്തിലുള്ള വസ്ത്രം അണിഞ്ഞാണ് എല്ലാവരും എത്തിയത്.
Malayalam
ലക്ഷ്മി എന്ന സാധാരണക്കാരിയായ ഒരു സ്ത്രീയുടെ കഥപറയുന്ന തമിഴ് ഹൃസ്വ ചിത്രം 'ലക്ഷ്മി' സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഒരു ഇടത്തരം കുടുംബത്തിലെ വീട്ടമ്മയും ജോലിക്കാരിയുമായ ലക്ഷ്മി എന്ന കഥാപാത്രത്തിന് തന്റെ യാന്ത്രികമായ ജീവിതത്തോട് ഉണ്ടാകുന്ന മടുപ്പും സ്വന്തം സ്വാതന്ത്രത്തെ മറ്റൊരു പുരുഷന്റെ തണലിൽ കണ്ടെ
India
മട്ടാഞ്ചേരിയുടെ ചുറ്റുവട്ടം മലയാള സിനിമയിൽ ഏറെയും പശ്ചാത്തലമായിട്ടുള്ളത് ഗുണ്ടകളെയും കൊട്ടേഷൻ ടീമുകളെയുമൊക്കെ പരിചയപ്പെടുത്താ
Malayalam
നടി ആക്രമിക്കപ്പെട്ട കേസും പിന്നാലെയുണ്ടായ ദിലീപിന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള സംഭവ വികാസങ്ങളും. ഇപ്പോള്‍ ഇര എന്ന സിനിമയെ ചുറ്റിപറ്റിയുള്ള അഭ്യുഹങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ശക്തമാകുന്നത്.