ബീഹാറില്‍ വെള്ളപ്പൊക്കം - 44000 പേരെ മാറ്റിപ്പ

2008 ല്‍ ഉണ്ടായതുപോലെ, ബീഹാറിലെ കോസി നദിയില്‍ ജലനിരപ്പ്‌ അപകടമായ രീതിയില്‍ ഉയര്‍ന്ന് സമീപപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ഭീഷണിയായി. ഏതു നിമിഷവും അപകടകരമായ വെള്ളപ്പൊക്കം ഉണ്ടാവാനുള്ള സാധ്യതകള്‍ മൂലം, നദിയുടെ സപീപത്തുള്ള ഏഴു ഗ്രാമങ്ങളില്‍ നിന്നായി 44000 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

2008 ല്‍ ഉണ്ടായതുപോലെ, ബീഹാറിലെ കോസി നദിയില്‍ ജലനിരപ്പ്‌ അപകടമായ രീതിയില്‍ ഉയര്‍ന്ന് സമീപപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ഭീഷണിയായി. ഏതു നിമിഷവും അപകടകരമായ വെള്ളപ്പൊക്കം ഉണ്ടാവാനുള്ള സാധ്യതകള്‍ മൂലം, നദിയുടെ സപീപത്തുള്ള ഏഴു ഗ്രാമങ്ങളില്‍ നിന്നായി  44000 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

 വെള്ളപ്പൊക്ക നിയന്ത്രണങ്ങള്‍ക്കായി എല്ലാവിധ സഹായങ്ങളും കേന്ദ്രം ബീഹാറിന് ഉറപ്പുനല്‍കി. എട്ടോളം ദേശീയ ദ്രുത കര്‍മ സേനകളെ സംഭവ സ്ഥലങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ഇന്ത്യന്‍ സായുധസേനകളുടെ സേവനവും  മറ്റു സര്‍വീസുകളും സജ്ജമാക്കി നിര്‍ത്തിയിരിക്കുകയാണ്. ഏതു സമയത്തും പ്രവചനാതീതമായ ദുരന്തം സംഭവിക്കാമെന്ന് വിദഗ്ദ്ധരും ഭരണകര്‍ത്താക്കളും മുന്നറിയിപ്പ് നല്‍കുന്നു.
   
 നേഷണല്‍ ക്രൈസിസ് മാനെജ്മെന്‍റ് കമ്മിറ്റി അടിയന്തിര യോഗങ്ങള്‍ ചേര്‍ന്ന്, മാറ്റിപ്പാര്‍പ്പിച്ചവര്‍ക്കാവശ്യമായ ദുരിതാശ്വാസ കേമ്പുകള്‍ അടക്കമുള്ള   കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

Read more

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ. രാജ്യത്തെ ലക്ഷ്യമാക്കി 15 മിസൈലുകളു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

തിരുവനന്തപുരം: ഭർത്താവിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര മോശമായ ഒരു സാഹചര്യം നേരിട്ട് കണ്ടുവെന്നും അതിന്‍റെ തെ