ബീഹാറില്‍ വെള്ളപ്പൊക്കം - 44000 പേരെ മാറ്റിപ്പ

2008 ല്‍ ഉണ്ടായതുപോലെ, ബീഹാറിലെ കോസി നദിയില്‍ ജലനിരപ്പ്‌ അപകടമായ രീതിയില്‍ ഉയര്‍ന്ന് സമീപപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ഭീഷണിയായി. ഏതു നിമിഷവും അപകടകരമായ വെള്ളപ്പൊക്കം ഉണ്ടാവാനുള്ള സാധ്യതകള്‍ മൂലം, നദിയുടെ സപീപത്തുള്ള ഏഴു ഗ്രാമങ്ങളില്‍ നിന്നായി 44000 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

2008 ല്‍ ഉണ്ടായതുപോലെ, ബീഹാറിലെ കോസി നദിയില്‍ ജലനിരപ്പ്‌ അപകടമായ രീതിയില്‍ ഉയര്‍ന്ന് സമീപപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ഭീഷണിയായി. ഏതു നിമിഷവും അപകടകരമായ വെള്ളപ്പൊക്കം ഉണ്ടാവാനുള്ള സാധ്യതകള്‍ മൂലം, നദിയുടെ സപീപത്തുള്ള ഏഴു ഗ്രാമങ്ങളില്‍ നിന്നായി  44000 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

 വെള്ളപ്പൊക്ക നിയന്ത്രണങ്ങള്‍ക്കായി എല്ലാവിധ സഹായങ്ങളും കേന്ദ്രം ബീഹാറിന് ഉറപ്പുനല്‍കി. എട്ടോളം ദേശീയ ദ്രുത കര്‍മ സേനകളെ സംഭവ സ്ഥലങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ഇന്ത്യന്‍ സായുധസേനകളുടെ സേവനവും  മറ്റു സര്‍വീസുകളും സജ്ജമാക്കി നിര്‍ത്തിയിരിക്കുകയാണ്. ഏതു സമയത്തും പ്രവചനാതീതമായ ദുരന്തം സംഭവിക്കാമെന്ന് വിദഗ്ദ്ധരും ഭരണകര്‍ത്താക്കളും മുന്നറിയിപ്പ് നല്‍കുന്നു.
   
 നേഷണല്‍ ക്രൈസിസ് മാനെജ്മെന്‍റ് കമ്മിറ്റി അടിയന്തിര യോഗങ്ങള്‍ ചേര്‍ന്ന്, മാറ്റിപ്പാര്‍പ്പിച്ചവര്‍ക്കാവശ്യമായ ദുരിതാശ്വാസ കേമ്പുകള്‍ അടക്കമുള്ള   കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

Read more

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈ