480 മില്യണ്‍ വര്‍ഷം പഴക്കമുള്ള ഭീമന്‍ കടല്‍ &

മൊറോക്കോയിലെ പൌരാണിക സ്പെസിമെന്‍സില്‍ നിന്ന് 480 മില്യണ്‍ വര്‍ഷം പഴക്കമുള്ള ഭീമന്‍ കടല്‍ ജീവിയുടെ ഫോസ്സിലുകളില്‍ കണ്ടെത്തി


The reconstruction of a filter-feeding Aegirocassis benmoulae based on the fossils unearthed in Morocco. -illustration by Marianne Collins, ArtofFact

മൊറോക്കോയിലെ പൌരാണിക സ്പെസിമെന്‍സില്‍ നിന്ന് 480 മില്യണ്‍ വര്‍ഷം പഴക്കമുള്ള ഭീമന്‍ കടല്‍ ജീവിയുടെ ഫോസ്സിലുകളില്‍ കണ്ടെത്തി

 ഏഴടിയില്‍ കൂടുതല്‍ വലിപ്പമുള്ള ഈ കടല്‍ ജീവി നശിച്ചുപോയ എഗിറോകസിസ് ബെന്‍മോലെ എന്ന ജനുസ്സില്‍പ്പെട്ടതാണെന്നു ശാസ്ത്രജ്ഞരുടെ പഠനത്തില്‍ കണ്ടെത്തി. ഭീമാകാരമായ ചെമ്മീന്‍റെ രൂപസാദൃശ്യമുള്ള ഈ ജീവി കടലില്‍ ഒഴുകി നടന്നിരുന്ന ജീവജാലങ്ങളെയാണ് (Plankton) ഭക്ഷിച്ചിരുന്നത്.

 അന്ന് കടലില്‍ നീന്താനിറങ്ങിയിരുന്നവരെ പോലും ഭയപ്പെടുത്തിയിരുന്നിരിക്കാമായിരുന്ന ഈ ഭീമന്‍ വളരെ ശാന്ത സ്വഭാവിയാണ്. കാലുപോലുള്ള അവയവം കൊഞ്ച് പോലുള്ള ഈ  ജീവിയെ കരയില്‍ നടക്കാന്‍ സഹായിച്ചിരുന്നിരിക്കാമായിരുന്നെന്നും, പഠനം തെളിയിക്കുന്നുവെന്ന് ഫോസില്‍ ശാസ്ത്രജ്ഞരായ പീറ്റര്‍ വാന്‍ റോയ്, ആലിസണ്‍.സി.  ഡാലേ, ഡറിക് ഇ.ജി ബ്രിഗ്സ് എന്നിവര്‍ വിവരിച്ചു.

 480 മില്യണ്‍ വര്‍ഷങ്ങള്‍ക്കും മുന്‍പും വളരെ വിശാലമായ ആവാസവ്യവസ്ഥ കടലില്‍ നിലനിന്നിരുന്നുവെന്ന് ഈ പഠനങ്ങള്‍ തെളിയിക്കുന്നു.

Read more

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

ടോക്കിയോ: വടക്ക് കിഴക്കൻ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 30 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറി

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

ഓണം വരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും; വിപണികളിൽ വൻ തിരക്ക്