ഭാരതത്തിന്റെ എഴുപത്തിരണ്ടാമത് സ്വാതന്ത്ര്യദിനം സിംഗപ്പൂരില്‍ ആഘോഷിച്ചു

ഭാരതത്തിന്റെ എഴുപത്തിരണ്ടാമത് സ്വാതന്ത്ര്യദിനം സിംഗപ്പൂരില്‍ ആഘോഷിച്ചു
IMG_20180815_132437.jpg

ഭാരതത്തിന്റെ എഴുപത്തിരണ്ടാമത് സ്വാതന്ത്ര്യദിനം സിംഗപ്പൂരില്‍ സമുചിതമായി ആഘോഷിച്ചു. ഗ്രേന്ജ് റോഡിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ ഇന്ന് രാവിലെ ഒന്പതു മണിക്ക് സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ ശ്രീ. ജാവേദ്‌ അഷ്‌റഫ്‌ ദേശീയ പതാക ഉയര്ത്തി . കുട്ടികളടക്കം നൂറുകണക്കിന് ഭാരതീയര്‍ പങ്കെടുത്ത ചടങ്ങില്‍, ഡെപ്യുട്ടി ഹൈകമ്മീഷണര്‍, പ്രതിരോധ ഉപദേഷ്ടാവ് എന്നിവരും മറ്റ് ഉദ്യോഗസ്ഥരും സംബന്ധിച്ചു.

പതാക ഉയര്ത്തിയതിനുശേഷം ശ്രീ. ജാവേദ്‌ അഷ്‌റഫ്‌ രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിനസന്ദേശം വായിച്ചു. പിന്നീട് തന്റെ സ്വാതന്ത്ര്യദിന പ്രഭാഷണത്തില്‍ ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അദ്ദേഹം ഊന്നിപ്പറഞ്ഞു. തുടര്ന്ന് ജിഐഐഎസ്, ഡിപിഎസ്, യുവഭാരതി തുടങ്ങിയ ഇന്ത്യന്‍ സ്കൂളുകളിലെ കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

Read more

‌'ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ, കോടിക്കണക്കിന് രൂപ തട്ടിയെടുത്തു'; വിവാഹമോചനത്തിൽ മേരി കോം

‌'ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ, കോടിക്കണക്കിന് രൂപ തട്ടിയെടുത്തു'; വിവാഹമോചനത്തിൽ മേരി കോം

ദാമ്പത്യ ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെയും വിവാഹ മോചനത്തെയും കുറിച്ച് മനസ് തുറന്ന് ഇന്ത്യയുടെ വനിതാ ബോക്സിങ് ഇതിഹാസം മേ

"അടിച്ചു, മുഖത്ത് തുപ്പി, മുറിവേൽപ്പിച്ചു'': രാഹുലിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്ന് പരാതിക്കാരി

"അടിച്ചു, മുഖത്ത് തുപ്പി, മുറിവേൽപ്പിച്ചു'': രാഹുലിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്ന് പരാതിക്കാരി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിലെ വിശദാംശങ്ങൾ‌ പുറത്ത്. താൻ നേരിട്ടത് അതിക്രൂരപീഡനമാണെന്നാണ്