പോൺ ചിത്രത്തിൽ അഭിനയിക്കുമ്പോഴുള്ള കഷ്ടപ്പാടുകളൾ തുറന്നു പറഞ്ഞ് ജോണി സിൻസ്; ഒരവസരം കിട്ടുമോ എന്ന മെയിലുകളയക്കുന്നത് കൂടുതലും ഇന്ത്യക്കാർ; മലയാളികളെയും അറിയാം

പോൺ ചിത്രത്തിൽ അഭിനയിക്കുമ്പോഴുള്ള കഷ്ടപ്പാടുകളൾ തുറന്നു പറഞ്ഞ്  ജോണി സിൻസ്; ഒരവസരം കിട്ടുമോ എന്ന മെയിലുകളയക്കുന്നത് കൂടുതലും ഇന്ത്യക്കാർ; മലയാളികളെയും അറിയാം
johny

പോണ്‍ വീഡിയോയില്‍ അഭിനയിക്കുന്നത് അത്ര എളുപ്പമല്ലെന്ന് പോണ്‍ താരം ജോണി സിന്‍സ്. സ്‌ക്രീനില്‍ കാണുന്ന കേവലം 30 മിനിട്ട് വീഡിയോ ചിത്രീകരിക്കാനായി 4 മുതല്‍ 12 മണിക്കൂര്‍ വരെ വേണ്ടിവരുമെന്ന് ജോണി പറയുന്നു. യൂട്യൂബ് ചനൽ ബിബികെ വൈൻസിനു നൽകിയ അഭിമുഖത്തിലാണ് ജോണി മനസ്സ് തുറന്നത്.

താൻ ആദ്യം മുതൽക്കു തന്നെ ഈ ജോലിയാണ് ആഗ്രഹിച്ചത്. ആദ്യ കാലത്ത് സൗജന്യമായാണ് ചിത്രങ്ങളിൽ അഭിനയിച്ചത്. പിന്നീടാണ് പണം ലഭിച്ചു തുടങ്ങിയതെന്നും ജോണി വെളിപ്പെടുത്തുന്നു.“വെറുതേ അഭിനയിക്കുകയല്ല. തിരക്കഥയുണ്ടാവും. എക്സ്ട്രാ നടീനടന്മാരും പ്രത്യേക കോസ്റ്റ്യൂമുകളും ഉണ്ടാവും. എല്ലാവരും ചിന്തിക്കുന്നത് അവർക്കിത് കഴിയുമെന്നാണ്.

പക്ഷേ, ഈ ജോലി അത്ര എളുപ്പമല്ല. ദിവസവും കെട്ടുകണക്കിന് മെയിലുകളാണ് എനിക്ക് കിട്ടുന്നത്. അതൊക്കെയും ഒരു അവസരത്തിനു വേണ്ടിയുള്ള അഭ്യർത്ഥനകളാണ്.”- ജോണി പറയുന്നു. ഇന്ത്യക്കാരെപ്പറ്റിയും മലയാളികളെപ്പറ്റിയും ജോണി സംസാരിച്ചു.2018ൽ കേരളത്തിലെ ഒരു ബസിൽ ജോണിയുടെ ചിത്രം പതിപ്പിച്ചതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. താൻ മദ്യപിക്കാറില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

തൻ്റെ ശരിയായ പേര് ജോണി സിൻസ് അല്ലെന്ന രഹസ്യവും അദ്ദേഹം പങ്കു വെച്ചു. ജോണി സിൻസ് എന്നത് സ്ക്രീൻ നെയിമാണ്. അദ്ദേഹത്തിൻ്റെ ശരിയായ പേര് സ്റ്റീവ് വോൾഫ് എന്നാണ്. 13 വർഷങ്ങളിലായി 2300ലധികം വീഡിയോകളിലാണ് ജോണി ഇതു വരെ വേഷമിട്ടത്.

Read more

ഉത്തരകൊറിയയിൽ പെൺഭരണം? കിം ജോങ് ഉൻ മകളെ പിൻഗാമിയായി പ്രഖ്യാപിച്ചതായി സൂചന

ഉത്തരകൊറിയയിൽ പെൺഭരണം? കിം ജോങ് ഉൻ മകളെ പിൻഗാമിയായി പ്രഖ്യാപിച്ചതായി സൂചന

സിയോൾ: മകൾ കിം ജൂ എ യെ പിൻഗാമിയായി പ്രഖ്യാപിച്ച് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. പതിമൂന്ന് വയസാണ് കിം ജൂ ഏയ്ക്ക്. അടുത്ത കാലത്തായി

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ

ന്യൂഡൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിന് അനുമതി. വ്യോമസേനയ്ക്കായി ഫ്രാൻസിൽ നിന്ന് 114 റഫാല്‍ യുദ്ധവിമാനങ്ങളും നാവികസേനയ്ക്കാ