29 വയസ്, 342 കോടി രൂപയുടെ സ്വത്ത്! ബിടിഎസ് ‌ഗായകൻ 'വി' യുടെ ആഡംബരജീവിതം

29 വയസ്, 342 കോടി രൂപയുടെ സ്വത്ത്! ബിടിഎസ് ‌ഗായകൻ 'വി' യുടെ ആഡംബരജീവിതം

ബിടിഎസ് വീണ്ടും ഒന്നിക്കുന്നതിനു വേണ്ടി ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് ആരാധകർ. പ്രശസ്തിയുടെ കൊടുമുടിയിൽ ‌എത്തി നിൽക്കേ അപ്രതീക്ഷിതമായി ബാൻഡ് പിരിച്ചു വിട്ടത് ആരാധകരെ അത്രയേറെ തളർത്തിയിരുന്നു. ജൂൺ 10ന് വി, ആർഎം എന്നിവർ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കിയതോടെ ബിടിഎസിന്‍റെ നാളുകൾക്കു വേണ്ടിയുള്ള കാത്തിരിപ്പും തുടങ്ങി. ജൂൺ11ന് ജിമിൻ കൂടി സൈനിക സേവനം പൂർത്തിയാക്കി പുറത്തിറങ്ങുന്നതോടെ ബിടിഎസിന്‍റെ ആരവങ്ങൾ ഉയരും.

കിം തേയ്ഹ്യുങ് എന്ന വി ആണ് ബിടിഎസിലെ ഏറ്റവും സമ്പന്നനായ ഗായകൻ. 29 വയസ് പ്രായമുള്ളപ്പോൾ 40 മില്യൺ ഡോളറിന്‍റെ അതായത് 342 കോടി രൂപയുടെ സ്വത്തിനാണ് വി ഉടമസ്ഥനായിരിക്കുന്നത്.

സിയോളിലെ അപെൽബോം കോംപ്ലക്സിൽ 39 കോടി വിലമതിക്കുന്ന ആഡംബര അപ്പാർട്ട്മെന്‍റിലാണ് വിയുടെ താമസം. 3000 ചതുരശ്ര അടിയിൽ നദീതീരത്ത് നിർമിച്ചിരിക്കുന്ന വസതി 2019ലാണ് താരം സ്വന്തമാക്കിയത്. രാഷ്ട്രീയ നേതാക്കളും , വൻകിട ബിസിനസുകാരും മാത്രമാണ് ഇവിടെ താമസമുള്ളത്.

ആഡംബര കാറുകളോടുള്ള വി യുടെ പ്രേമവും പ്രസിദ്ധമാണ്. 60 ലക്ഷം രൂപ വില വരുന്ന ലക്ഷ്വറി എസ് യു വി ജെനെസിസ് ജിവി80യിലാണ് വി സഞ്ചരിച്ചിരുന്നത്.

ഫാഷനിലും വി സ്പെഷ്യലാണ്. ലക്ഷങ്ങൾ വില മതിക്കുന്ന ബ്രാൻഡഡ് ജാക്കറ്റുകളാണ് വിയുടെ അലമാരയിൽ വിശ്രമിക്കുന്നത്.

Read more

ബോക്സ് ഓഫിസ് കീഴടക്കി മമ്മൂട്ടിയും മോഹൻലാലും: പേട്രിയറ്റ് ഫസ്റ്റ് ഡേ കളക്ഷൻ പുറത്ത്

ബോക്സ് ഓഫിസ് കീഴടക്കി മമ്മൂട്ടിയും മോഹൻലാലും: പേട്രിയറ്റ് ഫസ്റ്റ് ഡേ കളക്ഷൻ പുറത്ത്

18 വർഷത്തിനു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം. മലയാളികൾ ഒന്നാകെ ഏറെ പ്രതീക്ഷ‍യോടെ കാത്തിരുന്ന ചിത്രമാണ് പേട്രിയറ്

അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും നടപടി

അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും നടപടി

സസ്‌പെന്‍ഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്തിന് വീണ്ടും കുരുക്ക്. അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിന് ചീഫ് സെക്രട്ടറി നോട്

കുഴി ബോംബ് നിർവീര്യമാക്കുന്നതിനിടെ സ്ഫോടനം; ചത്തീസ്ഗഢിൽ നാല് ഡിആർജി ജവാന്മാർ മരിച്ചു

കുഴി ബോംബ് നിർവീര്യമാക്കുന്നതിനിടെ സ്ഫോടനം; ചത്തീസ്ഗഢിൽ നാല് ഡിആർജി ജവാന്മാർ മരിച്ചു

കാങ്കർ: ചത്തീസ്ഗഢിൽ കുഴി ബോംബ് നീക്കം ചെയ്യുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ നാല് ജവാന്മാർ മരിച്ചു. ഡിസ്ട്രിക്ട് റിസർവ് ഗാർഡ്

ഒരു ടാങ്കർ കൂടി ഇന്ത്യയിലേക്ക്; MT സർവശക്തി ഹോർമൂസ് കടലിടുക്ക് കടന്നു, കപ്പലിൽ 46,313 മെട്രിക് ടൺ LPG

ഒരു ടാങ്കർ കൂടി ഇന്ത്യയിലേക്ക്; MT സർവശക്തി ഹോർമൂസ് കടലിടുക്ക് കടന്നു, കപ്പലിൽ 46,313 മെട്രിക് ടൺ LPG

ഒരു എൽ. പി. ജി ടാങ്കർ കൂടി ഇന്ത്യയിലേക്ക്. മാർഷൽ ഐലൻഡ്‌സ് പതാകയുള്ള MT സർവശക്തി ഹോർമൂസ് കടലിടുക്ക് കടന്നു. കപ്പലിൽ 46,313 മെട്രിക് ടൺ LPGയാണ് ഉള്ളത്. 18