ഭൂമിയുടെ നരകവാതില്‍

നാല്പത്തിയാറ് വര്‍ഷമായി അണയാതെ കത്തുന്ന ഒരു തീകുണ്ഡം. അതാണ്‌ സോവിയറ്റ് യുണിയനിലെ ഈ സ്ഥലം. 1971 ല്‍ ആണ് സോവിയറ്റ് യുണിയന്‍ ഈ സ്ഥലം കണ്ടെത്തുന്നത്, പ്രകൃതി വാതകത്തിനു വേണ്ടിയാണ് ഈ ഭാഗത്ത്‌ അവര്‍ വന്നതും അത് സംഭരിക്കാനായി അവര്‍ ഇവിടെ ഒരു പ്ലാന്‍റ് തുടങ്ങിയതും.

ഭൂമിയുടെ നരകവാതില്‍
door-to-hell

നാല്പത്തിയാറ് വര്‍ഷമായി അണയാതെ കത്തുന്ന ഒരു തീകുണ്ഡം. അതാണ്‌ സോവിയറ്റ് യുണിയനിലെ ഈ സ്ഥലം. 1971 ല്‍ ആണ് സോവിയറ്റ് യുണിയന്‍ ഈ സ്ഥലം കണ്ടെത്തുന്നത്, പ്രകൃതി വാതകത്തിനു വേണ്ടിയാണ് ഈ ഭാഗത്ത്‌ അവര്‍ വന്നതും അത് സംഭരിക്കാനായി അവര്‍ ഇവിടെ ഒരു പ്ലാന്‍റ് തുടങ്ങിയതും.

പക്ഷെ പിന്നീട് അതിന്‍റെ പണികള്‍ പുരോഗമിക്കുന്നതിനിടയില്‍ സംഭവിച്ച പിഴവ് മൂലം ഈ ഭാഗത്ത്‌വലിയ സ്പോടനം നടക്കുകയായിരുന്നു, ഇതിന്‍റെ ഫലമായാണ്‌ ഈ ഗര്‍ത്തം രൂപപെടുന്നത്. അന്ന് സ്ഫോടനത്തിന്‍റെ ഫലമായി ഉണ്ടായ അഗ്നിയാണ് 46 വര്‍ഷത്തിനിപ്പുറവും അണയാതെ കത്തികൊണ്ടിരിക്കുന്നത്.

ഇന്ന് ഇത് തുര്‍ക്മെനിസ്ഥാന്‍ എന്ന രാജ്യത്ത് കര്‍ക്കും മരുഭൂമിയിലാണ്‌ സ്ഥിതിചെയ്യുന്നത്, തീ അണയ്ക്കാന്‍ 1971 മുതല്‍ പലശ്രമങ്ങള്‍ നടന്നിരുന്നു പക്ഷെ എല്ലാം പരാജയപെട്ടു. കാലക്ക്രമേണ ഇതിന്‍റെ വ്യത്യസ്ഥത മൂലം ഇതൊരു ടൂറിസം കേന്ദ്രമായിമാറി. ഇപ്പോള്‍ നിരവധി ടൂറിസ്റ്റുകള്‍ ആണ് വര്ഷം തോറും ഇവിടം സന്ദര്‍ശിക്കുന്നത്. ഇതിന്‍റെ സ്വഭാവവും കാഴ്ചയും മൂലം ഇതിനു വന്നു ചേര്‍ന്ന പേരാണ് “നരകത്തിന്‍റെ വാതില്‍”, “തീ ഗര്‍ത്തം” എന്നിവ. പ്രകൃതി വാതകം നഷ്ട്ടപെടുന്നു എന്നതിനാല്‍ പുതിയ കാലത്തെ ടെക്നോളജി ഉപയോഗിച്ച തീ അണച്ച് സംരക്ഷിക്കാനായി ഇപ്പോള്‍ ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്.

Read more

കർക്കടകത്തിൽ കരുത്തേകാൻ; ആശാളിപ്പാൽ ശീലമാക്കാം

കർക്കടകത്തിൽ കരുത്തേകാൻ; ആശാളിപ്പാൽ ശീലമാക്കാം

കർക്കടകമാസം ആരോഗ്യസംരക്ഷണത്തിന്റെ കാലമായാണ് കേരളത്തിൽ പൊതുവെ കണക്കാക്കപ്പെടുന്നത്. മഴ ശക്തമാകുന്നതോടെ കാലാവസ്ഥയിലെ മാറ്റങ്ങൾ ശരീരത്തെ ബാ

കർക്കിടക വാവുബലി; ജലാശയങ്ങളിലെ സുരക്ഷ ഉറപ്പാക്കാൻ നിർദേശം

കർക്കിടക വാവുബലി; ജലാശയങ്ങളിലെ സുരക്ഷ ഉറപ്പാക്കാൻ നിർദേശം

തിരുവനന്തപുരം: കർക്കിടക വാവുബലി തർപ്പണത്തോടനുബന്ധിച്ച് ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രധാന മുൻകരുതലുകൾ പുറപ്പെടുവിച്ച് അഗ്നിശമനസേന. നാളെ

മഴക്കാലത്തെ വില്ലന്മാർ; ഇൻഫ്ലുവൻസ, ഡെങ്കിപ്പനി, മലേറിയ, കോളറ എന്നിവയെ പ്രതിരോധിക്കാം കരുതലോടെ!

മഴക്കാലത്തെ വില്ലന്മാർ; ഇൻഫ്ലുവൻസ, ഡെങ്കിപ്പനി, മലേറിയ, കോളറ എന്നിവയെ പ്രതിരോധിക്കാം കരുതലോടെ!

സംസ്ഥാനത്ത് മഴക്കാലം സജീവമായതോടെ സാംക്രമിക രോഗങ്ങളും പടരുന്നു. കൊതുക് പരത്തുന്ന രോഗങ്ങളും ജലജന്യ രോഗങ്ങളും ഒരുപോലെ വെല്ലുവിളിയാകുന്ന പശ്

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് ജാമ്യമില്ലാ വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ്