മൂന്നാമതും ചുവന്ന് വെനസ്വേല

Share

വെനസ്വേല പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൂന്നാം തവണയും നിക്കോളാസ്‌  മഡൂറോയ്ക്ക്‌ വിജയം
51 ശതമാനം വോട്ടുകൾ നേടിയാണ് മഡൂറോ ജയിച്ചു കയറിയത്. നിലവിലെ പ്രസിഡണ്ടും ഇടതുപക്ഷ സ്ഥാനാർത്ഥിവുമായ നിക്കോളാസ്‌  മഡൂറോ എതിർ സ്ഥാനാർത്ഥായ വലതുപക്ഷ നേതാവ് എഡ്മുണ്ടോ ഗോൺസാലസിനെയാണ്‌ തോൽപ്പിച്ചത്‌. എഡ്മുണ്ടയിക്ക് 44 ശതമാനം വോട്ടുകൾ നേടാൻ സാധിച്ചുള്ളൂ. തുടർച്ചയെ മൂന്നാം തവണയാണ് മഡൂറോ വെനസ്വേലൻ പ്രസിഡണ്ട് അധികാരം ഏൽക്കാൻ പോകുന്നത്.  നേരത്തെ സർവേകളെല്ലാം മഡൂറോ വിജയിക്കുമെന്ന് റിപ്പോർട്ടുകൾ നൽകിയിരുന്നു.സർവേ റിപ്പോർട്ടുകൾ വന്നതോടെ അന്താരാഷ്ട്ര മാധ്യമങ്ങളടക്കം അദ്ദേഹത്തിനെതിരെ അപകീർത്തി പ്രചാരണങ്ങൾ ശക്തമാക്കിയിരുന്നു.  മഡൂറോ സ്വേച്ഛാധിപതിയെന്നും  വലതുപക്ഷ നേതാവ്‌  ഗോൺസാലസിനെ ജനാധിപത്യ വാദിയെന്നും വിശേഷിപ്പിച്ചായിരുന്നു പ്രചാരണം. എന്നാൽ എല്ലാ പ്രചാരണങ്ങളെ മറികടന്ന് ജനവിധി വന്നപ്പോൾ നിക്കോളാസ്‌  മഡൂറോ വൻ വിജയം കൈവരിക്കുകയായിരുന്നു

Read more

"സംസ്കാരം ഇരിക്കുന്നത് നെക്ക് ലൈനിലല്ല"; കങ്കണയുടെ വിമർശനത്തിന് മറുപടിയുമായി കൃതി

"സംസ്കാരം ഇരിക്കുന്നത് നെക്ക് ലൈനിലല്ല"; കങ്കണയുടെ വിമർശനത്തിന് മറുപടിയുമായി കൃതി

രക്ഷാബന്ധൻ പരസ്യത്തിലെ തന്റെ വസ്ത്രധാരണത്തെ വിമർശിച്ച ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിന് മറുപടിയുമായി ബോളിവുഡ് താരം കൃതി സനോൺ.

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) വീണ്ടും സമരത്തിലേക്ക്. കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്നാണ്