ലോകത്തിലെ ഏറ്റവും വേഗതയേറിയ മീന്‍; പിടിക്കുന്നവരെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനം

ലോകത്തിലെ ഏറ്റവും വേഗതയേറിയ മത്സ്യത്തെ പിടിക്കാമോ ? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് മോഹിപ്പിക്കുന്ന സമ്മാനം. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗത്തില്‍ നീന്താന്‍ കഴിവുള്ള സെയ്ല്‍ഫിഷിനെ പിടിക്കുന്നതിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.

ലോകത്തിലെ ഏറ്റവും വേഗതയേറിയ മീന്‍; പിടിക്കുന്നവരെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനം
sailfish

ലോകത്തിലെ ഏറ്റവും വേഗതയേറിയ മത്സ്യത്തെ പിടിക്കാമോ ? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് മോഹിപ്പിക്കുന്ന സമ്മാനം.  
മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗത്തില്‍ നീന്താന്‍ കഴിവുള്ള സെയ്ല്‍ഫിഷിനെ പിടിക്കുന്നതിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.

കുതിച്ചു പായുന്ന സെയില്‍ ഫിഷിനെ സാഹസികമായി പിടികൂടുന്നത് വലിയ സമ്മാനത്തുക കൈപ്പറ്റാവുന്ന കടല്‍ വിനോദമാണ് ലോകത്തിന്റെ പലഭാഗങ്ങളിലും.  
കൂര്‍ത്ത് നീണ്ട അഗ്രമുള്ള വാള്‍ പോലെയുള്ള മേല്‍ത്താടിയുള്ള ഇവ അറ്റ്‌ലാന്റിക് കരീബിയന്‍ സമുദ്രങ്ങളിലാണ് കൂടുതലായും കാണപ്പെടുന്നത്.

ഏപ്രില്‍ മാസത്തോടെ ഇവ മുട്ടയിടും. 40 ലക്ഷത്തോളം മുട്ടകള്‍ വരെ ഇടാന്‍ കഴിവുള്ളവരാണ് സെയില്‍ ഫിഷുകള്‍. ഏകദേശം 70 മണിക്കൂറുകള്‍ക്കുള്ളില്‍ ഈ മുട്ടകള്‍ വിരിച്ച് കുഞ്ഞുങ്ങള്‍ പുറത്തുവരും. പൂര്‍ണ്ണ വളര്‍ച്ചയെത്തുന്ന സെയില്‍ഫിഷിന് ഒന്‍പത് അടിവരെ നീളവും 90 കിലോയോളം ഭാരവും വരും. ഏഴു വര്‍ഷം വരെയാണ് ഇവയുടെ ആയുസ്സ്.

Read more

'മ്മക്ക് ഓരോ നാരങ്ങാവെള്ളം കാച്ചിയാലോ'; യഥാർത്ഥ 'മണ്ണാറത്തൊടി ജയകൃഷ്ണനെ' ആദ്യമായി കണ്ട് മോഹൻലാൽ

'മ്മക്ക് ഓരോ നാരങ്ങാവെള്ളം കാച്ചിയാലോ'; യഥാർത്ഥ 'മണ്ണാറത്തൊടി ജയകൃഷ്ണനെ' ആദ്യമായി കണ്ട് മോഹൻലാൽ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് പത്മരാജന്റെ തൂവാനത്തുമ്പികൾ. ജയകൃഷ്ണന്‍, ക്ലാര, രാധ എന്നിവരിലൂടെ മനുഷ്യബന്ധങ്

കനത്ത ചൂട്: സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കനത്ത ചൂട്: സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. ചൂട് വര്‍ധിച്ച സാഹചര്യത്തിലാണ് യെല്ലോ അലേര്

നിതിൻ രാജിന്റെ മരണം: ‘ജീവനൊടുക്കാൻ കാരണം ലോൺ ആപ്പ് ഭീഷണി’; വിശദീകരണവുമായി കോളജ് മാനേജ്മെന്റ്

നിതിൻ രാജിന്റെ മരണം: ‘ജീവനൊടുക്കാൻ കാരണം ലോൺ ആപ്പ് ഭീഷണി’; വിശദീകരണവുമായി കോളജ് മാനേജ്മെന്റ്

കണ്ണൂർ അഞ്ചരക്കണ്ടി ഡന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ കോളജിൽ ആർക്കും പങ്കില്ലെന്ന് മാനേജ്മെന്റിന്റെ വിശദീകരണക്കുറിപ്