ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് 4863 രൂപ

ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് 4863 രൂപ. അതെ അങ്ങനെയൊരു ഗംഭീരഓഫര്‍ നല്‍കിയിരിക്കുകയാണ്. എയര്‍ അറേബ്യ. തിരുവനന്തപുരത്തു നിന്നും ഷാര്‍ജയിലേയ്ക്ക് 4465 രൂപയ്ക്ക് യാത്രചെയ്യാം എന്നതാണ് പുതിയ ഓഫര്‍. കൊച്ചിയിലേയ്ക്ക് 4632 രൂപയാണ് നിരക്ക്. ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലേയ്ക്കും യാത്രാനിരക്കി

ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് 4863 രൂപ
flightssss

ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് 4863 രൂപ. അതെ അങ്ങനെയൊരു ഗംഭീരഓഫര്‍ നല്‍കിയിരിക്കുകയാണ്. എയര്‍ അറേബ്യ. തിരുവനന്തപുരത്തു നിന്നും ഷാര്‍ജയിലേയ്ക്ക് 4465 രൂപയ്ക്ക് യാത്രചെയ്യാം എന്നതാണ് പുതിയ ഓഫര്‍. കൊച്ചിയിലേയ്ക്ക് 4632 രൂപയാണ് നിരക്ക്. ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലേയ്ക്കും യാത്രാനിരക്കില്‍ വലിയ കുറവാണ് ഉള്ളത്.

ഷാര്‍ജ ഡല്‍ഹി 6089, ഷാര്‍ജ ബംഗുളൂരു 6138, ചെന്നൈ ഷാര്‍ജ 5934, മുംബൈ ഷാര്‍ജ 5996, ഹൈദരാബാദ് ഷാര്‍ജ 7302, കോയമ്പത്തൂര്‍ ഷാര്‍ജ 5492 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. മറ്റു രാജ്യങ്ങളിലേയ്ക്കും കുറഞ്ഞ നിരക്കുകളാണ് ഉള്ളത്. ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലേയ്ക്ക് 460 ദിര്‍ഹമാണ് നല്‍കേണ്ടത്. ജോര്‍ദാനിലെ അമാനിലേയ്ക്ക് 845 ദിര്‍ഹം, ഈജിപ്തിലെ അലക്‌സാഡ്രിയയിലേയ്ക്ക് 565 രൂപ, കെയ്‌റോയിലേയ്ക്ക് 970 ദിര്‍ഹം എന്നിങ്ങനെയാണ് നിരക്കുകള്‍.

Read more

സ്ത്രീ വിരുദ്ധത പണ്ടേ ഉള്ളതാണ്, ഇയാളിൽ നിന്ന് ഇതിൽ കൂടുതൽ പ്രതിക്ഷിക്കേണ്ടതില്ല; പിഷാരടിക്ക് വിമർശനം

സ്ത്രീ വിരുദ്ധത പണ്ടേ ഉള്ളതാണ്, ഇയാളിൽ നിന്ന് ഇതിൽ കൂടുതൽ പ്രതിക്ഷിക്കേണ്ടതില്ല; പിഷാരടിക്ക് വിമർശനം

അമ്മ സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്‍റെ ഭാഗമായ പ്രസിഡന്‍റ് ശ്വേത മേനോനെ പാലക്കാട് എംഎൽഎയും നടനുമായ രമേഷ് പിഷാരടി ഫോൺ വിളിച്ച്

കശ്മീരിൽ മേഘവിസ്‌ഫോടനം, മഹാരാഷ്ട്രയിൽ മണ്ണിടിച്ചിൽ, ഉത്തരാഖണ്ഡിൽ പ്രളയ ഭീതി

കശ്മീരിൽ മേഘവിസ്‌ഫോടനം, മഹാരാഷ്ട്രയിൽ മണ്ണിടിച്ചിൽ, ഉത്തരാഖണ്ഡിൽ പ്രളയ ഭീതി

ശ്രീനഗർ: കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്‌ഫോടനത്തെത്തുടർന്നുണ്ടായ കനത്ത മഴയിൽ ദേശീയപാത തടസ്സപ്പെടുകയും വാഹനങ്ങൾ ചെളിയിൽ പുതയുകയും ചെ

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ച

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ച

നാടിനെ നടുക്കിയ പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി. പാലക്കാ