ഒരാള്‍ക്ക് വധശിക്ഷ വിധിച്ച ശേഷം വിധിയെഴുതിയ പേനയുടെ മുന ജഡ്ജി കുത്തിയൊടിക്കുന്നത് എന്തിനാണെന്ന് അറിയാമോ ?

ഇന്ത്യന്‍ ഭരണഘടനയില്‍ ഏറ്റവും കടുപ്പമേറിയ ശിക്ഷാവിധി ആണ് വധശിക്ഷ .അത്യപൂര്‍വമായ കേസുകള്‍ക്ക്‌ ആണ് സാധാരണ വധശിക്ഷ വിധിക്കാറുള്ളത് .എന്നാല്‍ ഒരാള്‍ക്ക് വധശിക്ഷ വിധിച്ച ശേഷം ആ വിധിയെഴുതിയ പേനയുടെ മുന ജഡ്ജ് കുത്തിയൊടിക്കും എന്ന കാര്യം എത്രപേര്‍ക്ക് അറിയാം .

ഒരാള്‍ക്ക് വധശിക്ഷ വിധിച്ച ശേഷം വിധിയെഴുതിയ പേനയുടെ മുന ജഡ്ജി കുത്തിയൊടിക്കുന്നത് എന്തിനാണെന്ന് അറിയാമോ ?
penused

ഇന്ത്യന്‍ ഭരണഘടനയില്‍ ഏറ്റവും കടുപ്പമേറിയ ശിക്ഷാവിധി ആണ് വധശിക്ഷ .അത്യപൂര്‍വമായ കേസുകള്‍ക്ക്‌ ആണ് സാധാരണ വധശിക്ഷ വിധിക്കാറുള്ളത് .എന്നാല്‍ ഒരാള്‍ക്ക് വധശിക്ഷ വിധിച്ച ശേഷം ആ വിധിയെഴുതിയ പേനയുടെ മുന ജഡ്ജ് കുത്തിയൊടിക്കും എന്ന കാര്യം എത്രപേര്‍ക്ക് അറിയാം .

അതെ ഇതിനുള്ള കാരണങ്ങള്‍ പലതാണ്.ഇതു ഒരു പ്രതികാത്മകമായ പ്രവൃത്തിയാണ്. ഇത്തരമൊരു ശിക്ഷ ഇനിയാര്‍ക്കും നല്‍കാന്‍ ഇടവരാതിരിക്കട്ടെ എന്നാണ് ഇതിന്റെ സൂചന.വധശിക്ഷ എഴുതിയ പേന കറ പറ്റിയതാണ് എന്നാണു വിശ്വാസം. ഈ പേനയുടെ മുന കുത്തിയൊടിക്കുന്നതിലൂടെ ജഡ്ജി പേനയില്‍ നിന്നും ശിക്ഷയില്‍ നിന്നും വിടുതല്‍ പ്രാപിക്കുന്നു.പേന കുത്തിയൊടിച്ചാല്‍ ഈ വിധിയില്‍ മറ്റാര്‍ക്കും ഒരു പുനര്‍നിര്‍ണ്ണയത്തിന് അവകാശമില്ല എന്നര്‍ത്ഥം.

ജഡ്ജിക്കും തന്റെ തീരുമാനത്തില്‍ പുനര്‍വിചിന്തനത്തിന് അവകാശമില്ല.ഇനിയൊരിക്കലും ഇത്തരത്തില്‍ ഒരു വിധി എഴുതാന്‍ ഈ പേന കാരണമാകാതിരിക്കട്ടെയെന്നുള്ള ചിന്തയും പേനയുടെ മുന കുത്തിയൊടിക്കുന്നതിനു പിന്നിലുണ്ട്.എത്ര ക്രൂരമായ കുറ്റം ചെയ്തയാളാണെങ്കിലും വധശിക്ഷ വിധിക്കുക എന്നത് സങ്കടകരമായ കാര്യമാണ്. പേനകുത്തി ഒടിക്കുന്നത് ഈ സങ്കടത്തിന്റെ സൂചനയാണ്

Read more

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

തിരുവനന്തപുരം: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങളുമായി യുഡിഎഫ് സർക്കാർ‌. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊ