ഒരാള്‍ക്ക് വധശിക്ഷ വിധിച്ച ശേഷം വിധിയെഴുതിയ പേനയുടെ മുന ജഡ്ജി കുത്തിയൊടിക്കുന്നത് എന്തിനാണെന്ന് അറിയാമോ ?

ഇന്ത്യന്‍ ഭരണഘടനയില്‍ ഏറ്റവും കടുപ്പമേറിയ ശിക്ഷാവിധി ആണ് വധശിക്ഷ .അത്യപൂര്‍വമായ കേസുകള്‍ക്ക്‌ ആണ് സാധാരണ വധശിക്ഷ വിധിക്കാറുള്ളത് .എന്നാല്‍ ഒരാള്‍ക്ക് വധശിക്ഷ വിധിച്ച ശേഷം ആ വിധിയെഴുതിയ പേനയുടെ മുന ജഡ്ജ് കുത്തിയൊടിക്കും എന്ന കാര്യം എത്രപേര്‍ക്ക് അറിയാം .

ഒരാള്‍ക്ക് വധശിക്ഷ വിധിച്ച ശേഷം വിധിയെഴുതിയ പേനയുടെ മുന ജഡ്ജി കുത്തിയൊടിക്കുന്നത് എന്തിനാണെന്ന് അറിയാമോ ?
penused

ഇന്ത്യന്‍ ഭരണഘടനയില്‍ ഏറ്റവും കടുപ്പമേറിയ ശിക്ഷാവിധി ആണ് വധശിക്ഷ .അത്യപൂര്‍വമായ കേസുകള്‍ക്ക്‌ ആണ് സാധാരണ വധശിക്ഷ വിധിക്കാറുള്ളത് .എന്നാല്‍ ഒരാള്‍ക്ക് വധശിക്ഷ വിധിച്ച ശേഷം ആ വിധിയെഴുതിയ പേനയുടെ മുന ജഡ്ജ് കുത്തിയൊടിക്കും എന്ന കാര്യം എത്രപേര്‍ക്ക് അറിയാം .

അതെ ഇതിനുള്ള കാരണങ്ങള്‍ പലതാണ്.ഇതു ഒരു പ്രതികാത്മകമായ പ്രവൃത്തിയാണ്. ഇത്തരമൊരു ശിക്ഷ ഇനിയാര്‍ക്കും നല്‍കാന്‍ ഇടവരാതിരിക്കട്ടെ എന്നാണ് ഇതിന്റെ സൂചന.വധശിക്ഷ എഴുതിയ പേന കറ പറ്റിയതാണ് എന്നാണു വിശ്വാസം. ഈ പേനയുടെ മുന കുത്തിയൊടിക്കുന്നതിലൂടെ ജഡ്ജി പേനയില്‍ നിന്നും ശിക്ഷയില്‍ നിന്നും വിടുതല്‍ പ്രാപിക്കുന്നു.പേന കുത്തിയൊടിച്ചാല്‍ ഈ വിധിയില്‍ മറ്റാര്‍ക്കും ഒരു പുനര്‍നിര്‍ണ്ണയത്തിന് അവകാശമില്ല എന്നര്‍ത്ഥം.

ജഡ്ജിക്കും തന്റെ തീരുമാനത്തില്‍ പുനര്‍വിചിന്തനത്തിന് അവകാശമില്ല.ഇനിയൊരിക്കലും ഇത്തരത്തില്‍ ഒരു വിധി എഴുതാന്‍ ഈ പേന കാരണമാകാതിരിക്കട്ടെയെന്നുള്ള ചിന്തയും പേനയുടെ മുന കുത്തിയൊടിക്കുന്നതിനു പിന്നിലുണ്ട്.എത്ര ക്രൂരമായ കുറ്റം ചെയ്തയാളാണെങ്കിലും വധശിക്ഷ വിധിക്കുക എന്നത് സങ്കടകരമായ കാര്യമാണ്. പേനകുത്തി ഒടിക്കുന്നത് ഈ സങ്കടത്തിന്റെ സൂചനയാണ്

Read more

വൈദ്യുതി നിരക്ക് കൂടും: അടുത്ത മാസം മുതൽ ഇന്ധന സർചാർജ് ഈടാക്കാൻ KSEB

വൈദ്യുതി നിരക്ക് കൂടും: അടുത്ത മാസം മുതൽ ഇന്ധന സർചാർജ് ഈടാക്കാൻ KSEB

ജൂലൈ മാസം പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് KSEBയ്ക്ക് അധിക ചെലവായ 6.29 കോടി രൂപ സെപ്റ്റംബർ മാസം സർചാർജ് ആയി ഈടാക്കാൻ തീരുമാ

നേപ്പാൾ മിന്നൽ പ്രളയം: മരണം 903 കടന്നു; 4000-ഓളം പേരെ കാണാനില്ല, രക്ഷാപ്രവർത്തനം ആറാം നാളിലേക്ക്

നേപ്പാൾ മിന്നൽ പ്രളയം: മരണം 903 കടന്നു; 4000-ഓളം പേരെ കാണാനില്ല, രക്ഷാപ്രവർത്തനം ആറാം നാളിലേക്ക്

കാഠ്മണ്ഡു: മിന്നല്‍ പ്രളയമുണ്ടായി ആറാം നാളിലും നേപ്പാളില്‍ തിരച്ചില്‍ ഊര്‍ജിതം. 903 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. മലയാളികള്‍ അടക്കം 4000ല്‍ അധികം പേ