കോഹ്‌ലിയ്ക്ക് രണ്ട് കോടി, മിതാലിക്ക് പതിനഞ്ച് ലക്ഷവും; പ്രതിഫലത്തിന്റെ കാര്യത്തില്‍ തുല്യനീതി വേണമെന്ന് മിതാലി രാജ്

കാര്യം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ്‌ ടീം ക്യാപ്റ്റന്‍ ഒക്കെ തന്നെ.പക്ഷെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ബിസിസിഐ വീണ്ടും വനിതാ താരങ്ങളോട് തനിസ്വഭാവം കാട്ടി.

കോഹ്‌ലിയ്ക്ക് രണ്ട് കോടി, മിതാലിക്ക്  പതിനഞ്ച് ലക്ഷവും; പ്രതിഫലത്തിന്റെ കാര്യത്തില്‍ തുല്യനീതി വേണമെന്ന് മിതാലി രാജ്
mithali-raj

കാര്യം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ്‌ ടീം ക്യാപ്റ്റന്‍ ഒക്കെ തന്നെ.പക്ഷെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ബിസിസിഐ വീണ്ടും വനിതാ താരങ്ങളോട് തനിസ്വഭാവം കാട്ടി.

പുരുഷ ക്രിക്കറ്റ് ടീമിന് ഈ വര്‍ഷം പുതിയ കരാറും പ്രതിഫലവര്‍ധനയും പ്രഖ്യാപിച്ചെങ്കിലും വനിതാ ക്രിക്കറ്റ് ടീമിന്റെ കാര്യത്തില്‍ ബിസിസിഐ ഇതുവരെ അനുകൂല തീരുമാനമെടുത്തിട്ടില്ല. 2015 ല്‍ നിലവില്‍ വന്ന കരാര്‍ തന്നെയാണ് ഇപ്പോഴും നിലവിലുള്ളത്. അതു പ്രകാരം ക്യാപ്റ്റന്‍ മിതാലി രാജിന് വാര്‍ഷിക നിലനിര്‍ത്തല്‍ തുകയായി ലഭിക്കുന്നത് 15 ലക്ഷം രൂപ. പുരുഷ ടീം ക്യാപ്റ്റനായ വിരാട് കോഹ്‌ലിയ്ക്ക് ലഭിക്കുന്നതാവട്ടെ രണ്ടു കോടി രൂപയും.

അതേസമയം പിന്തുണ നല്‍കുന്നതിനൊപ്പം സാമ്പത്തിക കാര്യങ്ങളിലും പരിഗണനയുണ്ടാകണമെന്ന് മിതാലി പറഞ്ഞു. പുരുഷ താരങ്ങള്‍ക്ക് ഈ വര്‍ഷം പുതിയ കരാര്‍ പ്രഖ്യാപിച്ചെങ്കിലും വനിതാ താരങ്ങള്‍ക്ക് ഇതുവരെ ബിസിസിഐ ശമ്പള വര്‍ധനയൊന്നും പ്രഖ്യാപിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് മിതാലിയുടെ പരാമര്‍ശം.

Read more

വെടിക്കെട്ട് പുരയിലെ സ്ഫോടനം; ചികിത്സാസഹായത്തിന് സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കും, നിർദേശം നൽകി മുഖ്യമന്ത്രി

വെടിക്കെട്ട് പുരയിലെ സ്ഫോടനം; ചികിത്സാസഹായത്തിന് സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കും, നിർദേശം നൽകി മുഖ്യമന്ത്രി

തൃശ്ശൂർ: തൃശ്ശൂരിലെ വെടിക്കെട്ട് പുരയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാ

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; 5 മരണം

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; 5 മരണം

തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉ ഗ്ര സ്ഫോടനത്തിൽ 5 മരണം. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോ

മറാഠാ ചരിത്രം കാവേരിയുടെ മണ്ണിൽ; അറിയാം തഞ്ചാവൂർ ബൊമ്മകളുടെ കഥ...

മറാഠാ ചരിത്രം കാവേരിയുടെ മണ്ണിൽ; അറിയാം തഞ്ചാവൂർ ബൊമ്മകളുടെ കഥ...

കാവേരി നദിയുടെ കരകളിലൂടെ യാത്ര തിരിക്കുമ്പോൾ, കാലം തന്നെ മന്ദഗതിയിൽ നടക്കുന്നതുപോലെ തോന്നും. യാത്രയിലുടനീളം ഒഴുകിപ്പോകുന്ന പച്