ഏറ്റവും കൂടുതൽ പേർ കണ്ട ഓണപ്പൂക്കളം ഇനി മുംബൈ നഗരത്തിന് സ്വന്തം

പൂക്കളം ഇല്ലാതെന്തു ഓണമാണ് നമ്മള്‍ക്ക്. എന്നാല്‍ ഇക്കുറി ഏറ്റവും വലിയ പൂക്കളം ഒരുക്കിയത് കേരളത്തിലല്ല. അങ്ങ് മുംബൈയിലാണ്. മുംബൈ റെയിൽവേ സ്റ്റേഷനിൽ ഭീമൻ പൂക്കളമൊരുക്കിയാണ് മുംബൈ മലയാളി സംഘടന കേരളത്തിന്റെ അഭിമാനമായത്.

ഏറ്റവും കൂടുതൽ പേർ കണ്ട ഓണപ്പൂക്കളം ഇനി മുംബൈ നഗരത്തിന് സ്വന്തം
pookkalam-696x435

പൂക്കളം ഇല്ലാതെന്തു ഓണമാണ് നമ്മള്‍ക്ക്. എന്നാല്‍ ഇക്കുറി ഏറ്റവും വലിയ പൂക്കളം ഒരുക്കിയത് കേരളത്തിലല്ല. അങ്ങ് മുംബൈയിലാണ്. മുംബൈ റെയിൽവേ സ്റ്റേഷനിൽ ഭീമൻ പൂക്കളമൊരുക്കിയാണ് മുംബൈ മലയാളി സംഘടന കേരളത്തിന്റെ അഭിമാനമായത്.

ഈ വർഷവും ഏറ്റവും കൂടുതൽ ജനങ്ങൾ കണ്ട ഓണ പൂക്കളം എന്ന പേരാണ് മുംബൈ നഗരം സ്വന്തമാക്കിയിരിക്കുന്നത്. മുംബൈയിലെ തിരക്കേറിയ ഛത്രപതി ശിവാജി ടെർമിനൽ റെയിൽവേ സ്‌റേഷനിലാണ് ഭീമൻ പൂക്കളമൊരുക്കിയിരിക്കുന്നത്. ദിവസേന ഏകദേശം 40 ലക്ഷം യാത്രക്കാരാണ് സി എസ് ടി സ്‌റേഷനിലൂടെ യാത്ര ചെയ്യുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 25 ലക്ഷം ജനങ്ങളാണ് രണ്ടു ദിവസമായി പൂക്കളം കണ്ടെതെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. ഒരു സെക്കൻഡിൽ എണ്ണൂറോളം ആളുകൾ പൂക്കളം കണ്ടുകൊണ്ടിരിക്കുകയാണെന്നാണ് റെയിൽവേ അധികാരികൾ അവകാശപ്പെടുന്നത്.

Read more

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ജൂലൈ 17ന് ഹരിയാനയിലെ ജിന്ദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിത സാങ്കേതി

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

യുഎസിന്റെ പെട്ടെന്നുള്ള ഈ സൈനിക നീക്കം ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്കാണ് വഴിതുറന്നിരിക്കുന്നത്

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

നേരത്തെ പ്രതിദിനം 16,000 രൂപ വരെ കളക്ഷൻ ലഭിച്ചിരുന്ന ബസുകളിൽ ഇപ്പോൾ വരുമാനം 10,000 രൂപയിൽ താഴെ മാത്രമായി ചുരുങ്ങി